lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, February 4, 2012

കുമ്പസരിയ്‌ക്കേണ്ട കാലമായി




ക്രിസ്തുത്ത്വത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തീയ സഭകള്‍ ധനം, ആഡംബരം, സുഖം എന്നിവയിലധിഷ്ഠിതമായി, ക്രിസ്തുവിനെ കച്ചവടച്ചരക്കാക്കുമ്പേുള്‍ സാമൂഹികപ്രതിബദ്ധതയുള്ള സംഘടനകള്‍ക്ക് സമൂഹത്തിന്് ചില സത്യങ്ങള്‍ കാട്ടിക്കൊടുക്കേണ്ടി വരും. ക്ഷോഭിച്ച് പുലഭ്യം വിളിയ്ക്കുന്നതിന് മുമ്പ് ആത്മപ്പരിശോധന നടത്തുന്നത് ഉചിതമായിരിയ്ക്കും. യഥാര്‍ത്ഥ ക്രിസ്തുവിന് മുന്നില്‍ പരസ്യമായി കുമ്പസ്സരിയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നുവെന്ന് ഈ സഭാമേലത്യക്ഷന്മാര്‍ തിരിച്ചറിയണം, ഇനിയെങ്കിലും.

Thursday, February 2, 2012

ഇനി ക്രിസ്തവിനും ഇങ്ക്വിലാബ് സിന്ദബാദ്



മലയാള മനോരമ (02.02.20012)
സി.പി.എം പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവും

സി.പിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിലാണ് മനോരമയ്ക്ക് ആക്ഷേപവും പരിഹാസവും.

നിന്നേപ്പോലെ നിന്റെ അയല്ക്കാരനേയും സ്‌നേഹിയ്ക്കാന്‍ പറഞ്ഞ യേശുവിന്റെ ശിക്ഷ്യരെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ആഹ്വാനം പാലിയ്ക്കുന്നവരായിട്ടുണ്ടോ?

യേശു അന്നത്തെ മതമേധാവികളോടും അവര്‍ അനുവര്‍ത്തിച്ചുവന്ന അനാചാരങ്ങള്‍ക്കെതിരേയും പൊരുതി. അദ്ദേഹം അന്നത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു.
നിരാലംബരായ ജനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ ജീവിത വ്യവസ്ഥയ്ക്കായി പൊരുതി. അന്നത്തെ സാഹചര്യത്തില്‍ മതാചാരങ്ങളിലൂടേയും ഈശ്വരവിശ്വാസത്തിലൂടേയും മാത്രമേ പുതിയ ഒരു ജീവിത രീതി മുന്നോട്ട് വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു.

ഇന്ന് യേശുവിന്റെ നാമത്തില്‍ തന്നെ എത്രയെത്ര മതസംഘടനകള്‍. ആചാരങ്ങള്‍. ഈ മതസംഘടനകള്‍ ചെന്നുവീഴാത്ത ചെളിക്കുണ്ടുകളില്ല.

ഇന്ന് യേശുവീണ്ടും ജനിച്ചാല്‍ ആദ്യം പ്രക്ഷോപം നയിയ്ക്കുന്നത് ഈ മതമേധാവികള്‍ക്കെതിരേയായിരിയ്ക്കുമെന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടോ?

പണാധിപത്യം മൂല്യങ്ങളെ കാര്‍ന്നുതിന്നു.

സമത്വം പുരോഹിതന്മാര്‍ പോലും പാലിയ്ക്കുന്നില്ല.

യേശുവിനേപ്പോലെ മാര്‍ക്‌സും സമൂഹത്തിലെ അസമത്ത്വത്തിനെതിരെയാണ് ചിന്തിച്ചത്.

അതുകൊണ്ട് യേശുക്രിസ്തുവിനെ മാര്‍ക്‌സിനൊപ്പം ഇരുത്തി എന്നതില്‍ ആരും പരിതപിയ്‌ക്കേണ്ടതില്ല. അവര്‍ ഇരിയ്‌ക്കേണ്ട ശരിയായ ഇടത്തുതന്നെ ഇപ്പോഴെങ്കിലും ഇരുന്നല്ലോയെന്നശ്വസിയ്ക്കുകയാണ് വേണ്ടത്.

അല്പം താമസിച്ചുപോയോ എന്നുമാത്രം ശങ്കിച്ചാല്‍ മതി.

Wednesday, February 1, 2012

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ 'ധാര്‍മ്മികതയില്‍ നിന്നും വ്യതിചലിയ്ക്കുന്നതു മൂലം അഴിമതി വളരുന്നു.'


(മലയാള മനോരമ 31.01.2012)

കൊല്ലം ഡിസിസി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ ഗാന്ധിജിരക്തസാക്ഷിദിനത്തില്‍!
ജനം:- ''ഓ......തന്നെതന്നെ..!!''

(1) കടവൂര്‍:-അഴിമതിയും ഭീകരതയും ഇതുമൂലം വളരുന്നു.

ജനം:- ''തന്നെയണ്ണാ....? ഹൊ..!! അപ്പഴേ അഴിമതിക്കേസ്സുകളില്‍ ശിക്ഷിയ്ക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കിടക്കുന്ന നേതാക്കന്മാരില്‍ എേറ്റവും കൂടുതല്‍പ്പേര്‍ എേതുപാര്‍ട്ടിയിലും എേതുമുന്നണിയിലും പെട്ടവരണ്ണാ. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലെങ്കിലും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ നിന്ന് ഇങ്ങനെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേയണ്ണാ... അദ്ദേഹത്തിന്റെ ആത്മാവുപോലും പൊറുക്കൂല കേട്ടാ..!!''


(2) കടവൂര്‍:-രാജ്യം സാമ്പത്തികമായി മുന്നോട്ട് കുതിയ്ക്കുന്നുവെങ്കിലും ധാര്‍മ്മികശോഷണം അതിന് മങ്ങലേല്പ്പിയ്ക്കുന്നു.

ജനം:- ''ആരുടെ സാമ്പത്തികത്തിന്റെ കാര്യമണ്ണാ..,അണ്ണനീ പറയുന്നത്. കേട്ടിട്ട് തൊലിയുരുയുന്നണ്ണാ.. ഇങ്ങനെയൊന്നും പറയരുത് കേട്ടാ... നാട്ടുകരുടെ സാമ്പത്തികമെല്ലാം അണ്ണന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന ഉദാരവത്ക്കരണ സാമ്പത്തികനയത്തിനുശേഷം തകര്‍ന്ന് തരിപ്പണമായെന്ന് അണ്ണനുമറിയാം, ഈ നാട്ടുകാര്‍ക്കുമറിയാം... പിന്നാരുടെ സാമ്പത്തികമണ്ണാ.... ഓ.. ഓ... അവരുടെ റിലയന്‍സിന്റെ. അതിലണ്ണന് അഭിമാനം തോന്നണ് അല്ലേയണ്ണാ... ഈ ദിവസ്സമെങ്കിലും ഇതൊക്കെ ഇങ്ങനെ ഒളിവും മറവുമില്ലാതെ പറയാമോ അണ്ണാാാാ...... കള്ളിവെളിച്ചത്താവൂലേ.... പിന്നെ ധാര്‍മ്മികത.. അതെന്തോന്ന്?... പറയുമ്പോ ഇത്തിരി ധാര്‍മ്മികതയൊക്കെ വേണമണ്ണാ... അല്ലാതെ ഒരുളുപ്പുമില്ലാതിങ്ങനെ... ഛേ ! എന്തരണ്ണാ....''


(3) കടവൂര്‍:- എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജിയ്ക്കല്ലാതെ ലോകത്ത് മററാര്‍ക്കും പറയാന്‍ സാധിയ്ക്കില്ല.

ജനം:- '' സത്യം തന്നെയണ്ണാ സത്യം! അല്ലാതെ ഖദറിട്ട രാജ്യത്തെ എേതുകോണ്‍ഗ്രസ്സുകാരന് പറയാന്‍ കഴിയും. അണ്ണന്‍ സത്യമൊക്കെ പറയും കേട്ടാ.... അണ്ണന്‍ പുലിതന്നെ..''


(4) കടവൂര്‍:- രാജ്യം ഇന്നുകാണുന്ന സൗഭാഗ്യങ്ങളുടെയെല്ലാം അടിത്തറ ഗാന്ധിയന്‍ സങ്കല്പത്തില്‍ നിന്നുമുണ്ടായതാണ്.

ജനം:- ''ദാ..കിടക്കുന്നു! അണ്ണന്‍ സത്യം പറഞ്ഞുതൊടങ്ങിയതായിരുന്നു. അണ്ണാ.., അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞില്ലേ മഹാപാപി, ഗോഡ്‌സേ. അതുകൊണ്ട് അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമമല്ലേയുള്ളു എന്നത്തേയും കോണ്‍ഗ്രസ്സുകാര്‍ക്ക്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രുസ്സുകാര്‍ വ്യതിചലിച്ചുവെന്നും മിമിക്രിക്കാരേയും ഫാന്‍സിഡ്രസ്സുകാരേയും ഒക്കെപ്പോലെ ആളുകളെ വേഷംകെട്ടിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുനിറുത്തിയിരുന്നെന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അദ്ദേഹം വീണ്ടും പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ നെഹ്രുപോലും ക്ഷോഭിച്ചുവെന്നുമൊക്കെയല്ലേ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ സായിപ്പന്മാര്‍ എഴുതിവച്ചിരിയ്ക്കുന്നത്. അണ്ണനിതൊന്നും അറിയാഞ്ഞിട്ടല്ല... ഇതൊക്കെയൊരുനമ്പരല്ലേ, അല്ലേണ്ണാാാ! ജീവിച്ചുപോവണ്ടേ.... ശരിതന്നെ..! എങ്കിലും ആലോചിയ്ക്കുമ്പോ... എനിയ്ക്ക വല്ലാത്ത ഉളുപ്പുതോന്നുന്നണ്ണാ... അണ്ണന് തോന്നുന്നില്ലേ..? ഹോ! അണ്ണന്റെയൊരുകാര്യം...!!''

Monday, January 30, 2012

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

Tuesday, January 24, 2012

ഗുരുവേ നമഃ



പ്രണാമം ഗുരോ പ്രണാമം, നമിയ്ക്കുന്നു നിന്നെ,
ഞാനര്‍പ്പിയ്ക്കുന്നു നിന്‍ തൃപ്പാദങ്ങളി-
ലെന്റെ രുധിരപുഷ്പങ്ങളായിരം.
ഹൃദയം പിളര്‍ന്നുതിരും രുധിരത്തില്‍
മുളച്ചചുടു ചെന്താമരപുഷ്പങ്ങള്‍.

ദ്രോണരായിരുന്നില്ല നീ, നിന-
ക്കില്ലായിരുന്നു സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍.
അറുത്തുവാങ്ങിയില്ലൊരു പെരുവിരലും
ആട്ടിയില്ല വെളിച്ചത്തെ, ഒരു ചണ്ഡാലനേയും.

തെളിച്ചു ദീപ്തമാം വെളിച്ചത്തെ, നീ-
യകറ്റി ഞങ്ങള്‍തന്നിരുണ്ട ചിത്തത്തെ-
യതുപോല്‍ തൂലികപ്പടവാളുയര്‍ത്തി നീ-
പ്പൊരുതിയറുത്തെറിഞ്ഞു ഇരുട്ടില്‍
വിതയ്ക്കും വിഷവിത്തു പേറും കറുത്ത-
കൈകളെ, പുലരേ പൂര്‍വ്വതിങ്കളെത്തിടാന്‍.

ആരുമില്ലിനി നിന്‍ അശ്വമേറിപ്പഎന്ന്
പടവാളുയുര്‍ത്തിച്ചുഴറ്റി അശ്വമേധം ജയിച്ചിടാന്‍.

അനാഥര്‍ ഞങ്ങളര്‍പ്പിപ്പൂ കോടിപ്രണാമമെന്‍....
ഗുരുവേ,
പൊറുക്ക,
നന്ദികെട്ട ഞങ്ങള്‍ നിന്ദകാട്ടിയെങ്കില്‍!